ഭാഷ ഭേദമന്യേ സംഗീത ആസ്വാദകര്‍ നെഞ്ചിലേറ്റിയ ഗാനങ്ങളാണ് സംഗീത സംവിധായകന് ഇളയരാജയുടേത്. ഇപ്പോഴിതാ ഇളയരാജ ഈണം നല്കിയ ഗാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് സംഗീത വിതരണ സ്ഥാപനങ്ങള്‍ക്ക് വിലക്ക്. നാല് സംഗീത സ്ഥാപനങ്ങളെയാണ് മദ്രാസ് ഹൈക്കോടതി വിലക്കിയത്. എക്കോ, അഗി മ്യൂസിക്, യുനിസെസ്, ഗിരി ട്രേഡിങ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് വിലക്ക്.
ഇത് തനിക്ക് വലിയ നഷ്ടത്തിന് കാരണമായെന്നും വിശദീകരിച്ചു. ബന്ധപ്പെട്ട സംഗീത വിതരണ സ്ഥാപനങ്ങളില്‍ നിന്ന് വിശദീകരണമാവശ്യപ്പെട്ട് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടു. ഹര്‍ജി മാര്‍ച്ച് 21ന് വീണ്ടും പരിഗണിക്കും.
തന്റെ പാട്ടുകള്‍ ഗാനമേളകള്‍ക്കും സ്റ്റേജ് ഷോകള്‍ക്കും ഉപയോഗിക്കുന്നതിന് റോയല്‍റ്റി നല്‍ക്കണമെന്നാവശ്യപ്പെട്ട് ഏതാനും വര്‍ഷം മുമ്ബ് ഇളയരാജ രംഗത്തുവന്നത് വലിയ വിവാദമായിരുന്നു. അടുത്ത സുഹൃത്തായ എസ്പി ബാലസുബ്രഹ്മണ്യത്തിനും ഇളയരാജ നോട്ടീസ് അയച്ചിരുന്നു. പണം വാങ്ങിയുള്ള പരിപാടികള്‍ക്ക് തന്റെ പാട്ട് പാടിയാല്‍ റോയല്‍റ്റി ലഭിക്കണമെന്നായിരുന്നു അന്ന് ഇളയരാജയുടെ ആവശ്യമുന്നയിച്ചത്.
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...