ഐ പി എൽ നടക്കുന്നതിനിടക്ക് ഹോട്ടൽ മുറിയിൽ സംഭവിച്ചതും ഹൈദരാബാദിലെ ഹോട്ടലിൽ നടന്നതും ഓർമയുണ്ടോ – മുരുഗദോസിനും ശ്രീകാന്തിനുമെതിരെ ലൈംഗീകാരോപണവുമായി ശ്രീ റെഡ്ഢി തമിഴകത്തേക്ക് ..
ഐ പി എൽ നടക്കുന്നതിനിടക്ക് ഹോട്ടൽ മുറിയിൽ സംഭവിച്ചതും ഹൈദരാബാദിലെ ഹോട്ടലിൽ നടന്നതും ഓർമയുണ്ടോ – മുരുഗദോസിനും ശ്രീകാന്തിനുമെതിരെ ലൈംഗീകാരോപണവുമായി ശ്രീ റെഡ്ഢി തമിഴകത്തേക്ക് ..
ഐ പി എൽ നടക്കുന്നതിനിടക്ക് ഹോട്ടൽ മുറിയിൽ സംഭവിച്ചതും ഹൈദരാബാദിലെ ഹോട്ടലിൽ നടന്നതും ഓർമയുണ്ടോ – മുരുഗദോസിനും ശ്രീകാന്തിനുമെതിരെ ലൈംഗീകാരോപണവുമായി ശ്രീ റെഡ്ഢി തമിഴകത്തേക്ക് ..
ഐ പി എൽ നടക്കുന്നതിനിടക്ക് ഹോട്ടൽ മുറിയിൽ സംഭവിച്ചതും ഹൈദരാബാദിലെ ഹോട്ടലിൽ നടന്നതും ഓർമയുണ്ടോ – മുരുഗദോസിനും ശ്രീകാന്തിനുമെതിരെ ലൈംഗീകാരോപണവുമായി ശ്രീ റെഡ്ഢി തമിഴകത്തേക്ക് ..
തെലുങ്ക് സിനിമയെ പിടിച്ചുലച്ച സംഭവമായിരുന്നു ശ്രീ റെഡ്ഢിയുടെ തുറന്നു പറച്ചിലുകൾ. മുൻ നിര താരങ്ങൾ പോലും വസ്ത്രമുറിഞ്ഞും ചിത്രങ്ങൾ പുറത്തു വീട്ടുമുള്ള ശ്രീ റെഡ്ഢിയുടെ വെളിപ്പെടുത്തലുകൾക്ക് മുൻപിൽ മുട്ട് മടക്കി. തെലുങ്കിലെ അലയൊലികൾ അടങ്ങും മുൻപ് തമിഴിലേക് വിവാദവുമായി എത്തിയിരിക്കുകയാണ് ശ്രീ റെഡ്ഢി.
ഇപ്പോഴിതാ തമിഴ് സംവിധായകൻ മുരുഗദോസിനെതിരെയും ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീ റെഡ്ഡി.ഹൈദരാബാദിലെ ഗ്രീന്‍പാര്‍ക്ക് ഹോട്ടല്‍ ഓര്‍മ്മയുണ്ടോ എന്നും, അവിടെ വച്ച് വെലിഗോണ്ട ശ്രീനിവാസനോടൊപ്പം തന്നെ കണ്ടത് ഓര്‍മ്മയുണ്ടോ എന്നുമാണ് ശ്രീ ചോദിക്കുന്നത്. മുരുകദോസിന് എതിരായ 90 ശതമാനം തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നാണ് ശ്രീ പറയുന്നത്.
തമിഴ് നടൻ ശ്രീകാന്തിനെതിരെയും ശ്രീ ആരോപണമുന്നയിക്കുന്നുണ്ട്. അഞ്ച് വർഷം മുമ്പ് ക്രിക്കറ്റ് ലീഗ് നടക്കുമ്പോൾ ഹൈദരാബാദിലെ ഹോട്ടലിൽ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന കാര്യവും ശ്രീറെഡ്ഡി തന്റെ ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തി. ശ്രീകാന്ത് തന്റെ സിനിമയിൽ ഒരു വേഷം ഒാഫർ ചെയതിരുന്നെന്നും ശ്രീ പറഞ്ഞു. തമിഴ് ലീക്ക് എന്ന ഹാഷ്ടാഗിലൂടെയാണ് ശ്രീ രഹസ്യങ്ങളെല്ലാം വെളിപ്പെടുത്തുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...