‘ഈ രാജ്യത്തിന്റെ ഭാവിയോര്‍ത്ത് ഈ കൊവിഡ് കാലത്ത് മരണപെടുന്ന പാവപ്പെട്ട മനുഷ്യരും അമ്മ ശാപത്താലാണെന്ന കണാരന് തള്ളുകളെങ്കിലും തളളാതിരിക്കൂ പ്രിയപ്പെട്ട പഴയ നക്സലേറ്റ് കണാരന്മാരെ ‘
‘ഈ രാജ്യത്തിന്റെ ഭാവിയോര്‍ത്ത് ഈ കൊവിഡ് കാലത്ത് മരണപെടുന്ന പാവപ്പെട്ട മനുഷ്യരും അമ്മ ശാപത്താലാണെന്ന കണാരന് തള്ളുകളെങ്കിലും തളളാതിരിക്കൂ പ്രിയപ്പെട്ട പഴയ നക്സലേറ്റ് കണാരന്മാരെ ‘
‘ഈ രാജ്യത്തിന്റെ ഭാവിയോര്‍ത്ത് ഈ കൊവിഡ് കാലത്ത് മരണപെടുന്ന പാവപ്പെട്ട മനുഷ്യരും അമ്മ ശാപത്താലാണെന്ന കണാരന് തള്ളുകളെങ്കിലും തളളാതിരിക്കൂ പ്രിയപ്പെട്ട പഴയ നക്സലേറ്റ് കണാരന്മാരെ ‘
സ്വര്‍ണക്കടത്ത് കേസില്‍ എന്‍ ഐ എ അന്വേഷണവുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ ജോയ് മാത്യു പങ്കുവെച്ച കുറിപ്പിന് മറുപടിയുമായി നടന് ഹരീഷ് പേരടി. ‘ഈ രാജ്യത്തിന്റെ ഭാവിയോര്‍ത്ത് ഈ കൊവിഡ് കാലത്ത് മരണപെടുന്ന പാവപ്പെട്ട മനുഷ്യരും അമ്മ ശാപത്താലാണെന്ന കണാരന് തള്ളുകളെങ്കിലും തളളാതിരിക്കൂ പ്രിയപ്പെട്ട പഴയ നക്സലേറ്റ് കണാരന്മാരെ ‘ ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം;
പഴയ നകസലേറ്റുകള്ക്കൊക്കെ അമ്മമാരുടെ ശാപത്തില്‍ എന്നാണ് വിശ്വാസമുണ്ടായത് ?..ഏല്ലാ മനുഷ്യര്‍ക്കും അമ്മമാരുണ്ട് …ബീഫ് നിരോധനത്തില്‍ കൊല ചെയ്യപ്പെട്ടവര്‍ക്ക്,വര്‍ഗ്ഗീയ കാലപത്തില്‍ മാനം നഷട്ടപ്പെട്ടവര്ക്ക്,ബലാല്‍സംഘം ചെയപ്പെട്ട പെണ്‍കുട്ടികള്‍ക്ക്, അടിയന്തരാവസ്ഥയില്‍ കൊല ചെയപ്പെട്ട രാജനെ പോലെയുള്ളവര്‍ക്ക് അങ്ങിനെ അങ്ങിനെ …ഇവരുടെയൊക്കെ അമ്മമാര്‍ എത്ര തവണ പ്രതികളെ ശപിച്ചിട്ടുണ്ടാവും..എന്നിട്ട് അവര്‍ക്കൊക്കെ നീതി കിട്ടിയോ?…അന്നൊന്നും കാണാത്ത പുതിയ അമ്മ സ്നേഹം കണ്ടു പിടിച്ചതുകൊണ്ട് ചോദിക്കുകയാണ്…പഴയ നകസലേറ്റ് 916 സഖാക്കളെ..കുടെയുണ്ടായിരുന്ന മരണപ്പെട്ടു പോയ സഖാക്കളുടെ എത്ര അമ്മമാരെ നിങ്ങള്‍ പിന്നീട് കണ്ടിട്ടുണ്ട് ?…എത്ര തവണ അവര്‍ക്ക് ഒരു നേരത്തെ അരി വാങ്ങി കൊടുത്തിട്ടുണ്ട് ?..ഈ രാജ്യത്തിന്റെ ഭാവിയോര്‍ത്ത് ഈ കോവിഡ് കാലത്ത് മരണപെടുന്ന പാവപ്പെട്ട മനുഷ്യരും അമ്മ ശാപത്താലാണെന്ന കണാരന് തള്ളുകളെങ്കിലും തളളാതിരിക്കു പ്രിയപ്പെട്ട പഴയ നകസലേറ്റ് കണാരന്മാരെ .
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...