Connect with us

ഒരു ഭര്‍ത്താവിനോടും ഒരിക്കലും പറയാന്‍ പാടില്ലാത്തതായിരുന്നു ദിലീപ് നിഷാലിനോട് പറഞ്ഞത്, കാവ്യയും ദിലീപും ജയിലഴികള്‍ എണ്ണുന്നത് കാണാനാണ് ആഗ്രഹം! എല്ലാ തെളിവുകളും കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്, ഗൾഫിൽ നിന്നും കേരളത്തിലേക്ക് പറന്നെത്തി കാവ്യയുടെ മുൻ ഭർത്താവ്; ആ രഹസ്യം പൊട്ടിയ്ക്കാൻ; നിർണ്ണായക വെളിപ്പെടുത്തലുമായി രത്‌നകുമാര്‍ പല്ലിശ്ശേരി

Malayalam

ഒരു ഭര്‍ത്താവിനോടും ഒരിക്കലും പറയാന്‍ പാടില്ലാത്തതായിരുന്നു ദിലീപ് നിഷാലിനോട് പറഞ്ഞത്, കാവ്യയും ദിലീപും ജയിലഴികള്‍ എണ്ണുന്നത് കാണാനാണ് ആഗ്രഹം! എല്ലാ തെളിവുകളും കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്, ഗൾഫിൽ നിന്നും കേരളത്തിലേക്ക് പറന്നെത്തി കാവ്യയുടെ മുൻ ഭർത്താവ്; ആ രഹസ്യം പൊട്ടിയ്ക്കാൻ; നിർണ്ണായക വെളിപ്പെടുത്തലുമായി രത്‌നകുമാര്‍ പല്ലിശ്ശേരി

ഒരു ഭര്‍ത്താവിനോടും ഒരിക്കലും പറയാന്‍ പാടില്ലാത്തതായിരുന്നു ദിലീപ് നിഷാലിനോട് പറഞ്ഞത്, കാവ്യയും ദിലീപും ജയിലഴികള്‍ എണ്ണുന്നത് കാണാനാണ് ആഗ്രഹം! എല്ലാ തെളിവുകളും കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്, ഗൾഫിൽ നിന്നും കേരളത്തിലേക്ക് പറന്നെത്തി കാവ്യയുടെ മുൻ ഭർത്താവ്; ആ രഹസ്യം പൊട്ടിയ്ക്കാൻ; നിർണ്ണായക വെളിപ്പെടുത്തലുമായി രത്‌നകുമാര്‍ പല്ലിശ്ശേരി

മലയാള സിനിമയെ വിവാദത്തിലാക്കുന്ന ആരോപണങ്ങളുയര്‍ത്തി സിനിമാ അണിയറ കഥകള്‍ എഴുതി വിവാദനായകനായ ലേഖകനാണ് രത്‌നകുമാര്‍ പല്ലിശ്ശേരി. നടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയ നടന്‍ ദിലീപിനെ ഏറ്റവും അധികം ആക്രമിച്ചതും പല്ലിശ്ശേരി ആയിരുന്നു. ആരും അമ്പരക്കുന്ന കാര്യങ്ങളാണ് പല്ലിശ്ശേരി തന്റെ അഭ്രലോകം എന്ന പംക്തിയില്‍ എഴുതിയത്. അതില്‍ പലതും പിന്നീട് സത്യമാണ് എന്ന രീതിയിലും വാര്‍ത്തകള്‍ വന്നു. പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ട് എന്ന് ആദ്യം പറഞ്ഞതും പല്ലിശ്ശേരി തന്നെ ആയിരുന്നു. എന്നാല്‍ ദിലീപിന്റെ കുടുംബ ജീവിതത്തില്‍ സംഭവിക്കുന്നതും സംഭവിക്കാന്‍ പോകുന്നതും ദിലീപിന്റെ സ്വഭാവത്തെക്കുറിച്ചുമെല്ലാം ഉള്ള പല്ലിശേരിയുടെ പ്രവചനങ്ങളും വെളിപ്പെടുത്തലും സത്യമാകാറുണ്ട് എന്നാണ് പൊതുവെയുള്ള അഭിപ്രായം.

നടിയെ അക്രമിച്ച കേസ് വീണ്ടും ചര്‍ച്ചാ വിഷയമാകുന്ന ഈ സമയത്ത് മറ്റൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് രത്‌നകുമാര്‍ പല്ലിശ്ശേരി. ദിലീപിനും കാവ്യക്കും എതിരെ കാവ്യയുടെ മുൻ ഭർത്താവ് രംഗത്തെത്തുകയാണ് എന്ന വെളിപ്പെടുത്തലുമായാണ് പല്ലിശ്ശേരി നടത്തിയത്. കാവ്യയുമായുള്ള വിവാഹത്തിന് ശേഷം തന്റെ ജീവിതത്തിലൂണ്ടായ കാര്യങ്ങള്‍ തുറന്ന് പറഞ്ഞു കൊണ്ടാണ് നിഷാല്‍ ചന്ദ്ര രംഗത്ത് വന്നിരിക്കുന്നത്.

പല്ലിശ്ശേരി പറയുന്നത് ഇങ്ങനെ

നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ സുരേഷ് ഗോപിയുടെ പേര് ഉയര്‍ന്ന് വന്നിരുന്നു. അതിന് കാരണം കേസില്‍ കാവ്യയെ സപ്പോര്‍ട്ട് ചെയ്തത് സുരേഷ് ഗോപിയുടെ ബന്ധുവാണ്. എന്നാല്‍ അത് തള്ളിക്കളയേണ്ടി വന്നു കാരണം കാവ്യയുടെ മുന്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയുടെ അടുത്ത ബന്ധുവാണ് സുരേഷ് ഗോപി. എന്നാല്‍ സുരേഷ് ഗോപി ഒരു പക്ഷവും ചേര്‍ന്നില്ല. ഇക്കാര്യത്തില്‍ സുരേഷ് ഗോപി പറഞ്ഞത് കേസ് കേസിന്റെ വഴിക്ക് പോകും ഞാന്‍ നീതിപതിയായി നില്‍ക്കുന്ന ഒരാളല്ല അത് കൊണ്ട് അത് അവിടെ നില്‍ക്കട്ടെ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. എന്നാല്‍ അവിടെ നിന്നുമാണ് യഥാര്‍ഥ പ്രശ്‌നം ആരംഭിക്കുന്നത്. അവിടെയാണ് ദിലീപ് തികച്ചും ക്രൂരമായി പ്രത്യക്ഷപ്പെട്ടത്. ആ ക്രൂരത തന്നെയാണ് നിഷാലിന്റെ മനസിനെയും കുടുംബത്തെയും മുറിവേല്‍പ്പിച്ചത്. ഇരുവരുടെയും വിവാഹ മോചനത്തിന് മുന്‍പ് തന്നെ ഒരു അഭിമുഖത്തില്‍ നിഷാലിന്റെ ‘അമ്മ പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. നമ്മള്‍ കാണുന്നത് പോലെയല്ല പലരും. സത്യം പറഞ്ഞാല്‍ കാവ്യയുടെ അച്ഛനും അമ്മയും മകള്‍ക്ക് നല്ലൊരു ജീവിതം കിട്ടിയല്ലോ എന്ന് ആശ്വസിച്ച നിമിഷങ്ങളായിരുന്നു നിഷാല്‍ചന്ദ്രയുമായുള്ള വിവാഹം.

എന്നാല്‍ ആ വിവാഹശേഷം ഒരു ദിവസംപോലും ഇരുവരെയും ഒരുമിച്ച് താമസിപ്പിക്കാന്‍ ദിലീപ് അനുവദിച്ചില്ല എന്നാണ് നിഷാല്‍ചന്ദ്രയും കുടുംബവും അന്ന് പറഞ്ഞത്. അത് നൂറു ശതമാനവും സത്യമായിരുന്നു. അന്നുമുതല്‍ ഒരു നിമിഷം പോലും തന്റെ ഭാര്യയുമായി ഒന്ന് സംസാരിക്കാനുള്ള സമയം പോലും കിട്ടിയിരുന്നില്ല. അവര്‍ തമ്മിലായിരുന്നു സംസാരം മുഴുവന്‍. രാത്രിയും പകലുമെന്നില്ലാതെ അവര്‍ തമ്മിലായിരുന്നു സംസാരം മുഴുവന്‍. അവിടെ മറ്റു ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലായിരുന്നു .അവിടെ ഭീക്ഷണിയുടെ സ്വരം മാത്രമായിരുന്നു. അന്ന് നിഷാല്‍ പറഞ്ഞത് കേട്ട് പലരും ഞെട്ടിയിരുന്നു.

ഒരു ഭര്‍ത്താവിനോടും ഒരിക്കലും പറയാന്‍ പാടില്ലാത്തതായിരുന്നു ദിലീപ് നിഷാലിനോട് പറഞ്ഞത്. ”എടാ നീ തിന്നുന്നത് എന്റെ എച്ചിലാണ്. അതിന് നിനക്ക് തെളിവ് വേണോ. വേണമെങ്കില്‍ ഞാന്‍ അയക്കാം” എന്നു പറഞ്ഞു കൊണ്ടാണ് അവരിരുവരും തമ്മിലുള്ള സംഗമരംഗങ്ങളുടെ ഫോട്ടോ അയച്ചുകൊടുത്തത്. അത്രയും ക്രൂരമായ ഞെട്ടിക്കുന്ന സംഭവങ്ങള്‍ ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുകയും നിഷാലിന്റെ കൈയില്‍ നിന്നും കാവ്യയെ വേര്‍തിരിച്ച് കൊണ്ടുപോകുകയും ചെയ്തത്. ഇപ്പോള്‍ നിഷാല്‍ വേറെ വിവാഹം കഴിച്ച് സുഖമായി സന്തോഷമായി സംതൃപ്തനായി ജീവിക്കുകയാണ്. എന്നിട്ടും പക അടങ്ങിയിട്ടില്ല.

എങ്ങനെ പക ഇല്ലാതിരിക്കും. അപ്പോഴാണ് കുടുംബത്തെ ഇല്ലാതാക്കിയവനെ ശിക്ഷിക്കാനുള്ള അവസരം എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കളത്തിലേക്ക് കുറെ തെളിവുമായി നിഷാല്‍ വരാന്‍ പോകുന്നുവെന്ന് കേട്ടത്. എത്ര സുഖമായി ജീവിച്ചാലും തന്നെ ദ്രോഹിച്ച തന്റെ കുടുംബത്തെ തകര്‍ത്ത ഒരാളെ ഒരു അവസരം കിട്ടിയാല്‍ ചെറുതായിട്ടെങ്കിലും നോവിക്കാതിരിക്കുമോ? അതുകൊണ്ട് തന്നെയാണ് ഏത് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പിലും താന്‍ സംസാരിക്കാം തുറന്ന് പറയാം എന്ന ഉദേശത്തത്തോടെ ഗള്‍ഫില്‍ നിന്നും എത്തിയിരിക്കുകയാണ്.

നിഷാല്‍ പറഞ്ഞത് ഒറ്റ കാര്യമായിരുന്നു. ഞാന്‍ എല്ലാം ക്ഷമിക്കാന്‍ തയ്യാറായിരുന്നു. എന്റെ കുടുംബവും എല്ലാം ക്ഷിമിക്കാന്‍ തയ്യാറായിരുന്നു. കാവ്യയുടെ ഇന്നലെകള്‍ ഞങ്ങള്‍ക്ക് അറിയേണ്ടായിരുന്നു. എന്റെ കൂടെ വന്നതിനു ശേഷം എങ്ങനെ? എന്നു മാത്രമേ ഞങ്ങള്‍ ചിന്തിച്ചുള്ളൂ. എന്നിട്ടും.. അപമാനവും ഞങ്ങളെ തകര്‍ക്കുന്ന രീതിയുമായിരുന്നു. അതുകൊണ്ട് തന്നെ ഈ കേസിനൊപ്പം ഞാനുണ്ടായിരിക്കും എന്റെ കുടുംബം ഉണ്ടായിരിക്കും. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പിലോ കോടതിയ്ക്ക് മുന്‍പിലോ എല്ലാ തെളിവുകളും കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്.

കാവ്യയും ദിലീപും ജയിലഴികള്‍ എണ്ണുന്നത് കാണാനാണ് ആഗ്രഹം. ആ ആഗ്രഹവുമായി ഞങ്ങള്‍ മുന്നോട്ട് പോകുകയാണ് എന്നാണ് നിഷാല്‍ പറഞ്ഞത്. നിര്‍ണായകമായ കേസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നിഷാല്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്ന നിലയ്ക്ക് ഇത്തരത്തിലൊരു വിവാദ പ്രസ്താവനയുമായി പല്ലിശേരി തന്റെ യൂട്യൂബ് ചാനലിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

More in Malayalam

Trending

Recent

To Top