മെഡിക്കല്‍ ഷോപ്പില്‍ മരുന്നെടുത്തു കൊടുക്കാന്‍ നിന്നിട്ടുണ്ട്, വെയ്റ്ററായി ജോലിയെടുത്തിട്ടുണ്ട്; അന്നത്തെ അനുഭവ സമ്പത്താണ് ഇന്ന് സിനിമയില്‍ നിന്നും തിരികെ നേടുന്നത്
മെഡിക്കല്‍ ഷോപ്പില്‍ മരുന്നെടുത്തു കൊടുക്കാന്‍ നിന്നിട്ടുണ്ട്, വെയ്റ്ററായി ജോലിയെടുത്തിട്ടുണ്ട്; അന്നത്തെ അനുഭവ സമ്പത്താണ് ഇന്ന് സിനിമയില്‍ നിന്നും തിരികെ നേടുന്നത്
മെഡിക്കല്‍ ഷോപ്പില്‍ മരുന്നെടുത്തു കൊടുക്കാന്‍ നിന്നിട്ടുണ്ട്, വെയ്റ്ററായി ജോലിയെടുത്തിട്ടുണ്ട്; അന്നത്തെ അനുഭവ സമ്പത്താണ് ഇന്ന് സിനിമയില്‍ നിന്നും തിരികെ നേടുന്നത്
സിനിമയില്‍ എത്തുന്നതിന് മുമ്പ് പല മേഖലകളിലും ജോലി ചെയ്തിരുന്നതായി നടന് വിനയ് ഫോര്‍ട്ട്. പാര്‍ട്ട് ടൈം ജോലി ചെയ്താണ് പഠനത്തിനായി പണം കണ്ടെത്തിയിരുന്നത് എന്നാണ് വിനയ് ഫോര്‍ട്ട് പറഞ്ഞത്
വിനയ് ഫോര്‍ട്ടിന്റെ അച്ഛന് ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. പത്താം ക്ലാസിന് ശേഷം ചേട്ടനോ ചേച്ചിയോ താനോ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് അച്ഛനമ്മമാരെ ആശ്രയിച്ചിട്ടില്ല എന്ന് താരം പറയുന്നു. സാമ്പത്തിക ഭദ്രതയുള്ള വ്യക്തിയായിരുന്നില്ല. പാര്‍ട്ട്-ടൈം ജോലികള്‍ ചെയ്തു.
മെഡിക്കല്‍ ഷോപ്പില്‍ മരുന്നെടുത്തു കൊടുക്കാന്‍ നിന്നിട്ടുണ്ട്, ഡോര്‍-ടു-ഡോര്‍ മാര്‍ക്കറ്റിംഗ് ചെയ്തിട്ടുണ്ട്, ഫോര്‍ട്ട് കൊച്ചിയിലെ കഫെയില്‍ വെയ്റ്ററായി ജോലിയെടുത്തിട്ടുണ്ട്. അന്നത്തെ അനുഭവ സമ്പത്താണ് ഇന്ന് താന്‍ സിനിമയില്‍ നിന്നും തിരികെ നേടുന്നത് എന്ന് വിനയ് ഫോര്‍ട്ട് പറയുന്നു.
അതേസമയം, മാലിക് ആണ് വിനയ് ഫോര്‍ട്ടിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. കനകം കാമിനി കലഹം എന്ന നിവിന്‍ പോളി ചിത്രത്തിലും ഷെയ്ന് നിഗത്തിനെ നായകനാക്കി ടി.കെ രാജീവ് കുമാര്‍ ഒരുക്കുന്ന ബര്‍മുഡ എന്ന ചിത്രത്തിലും വിനയ് ഫോര്‍ട്ട് വേഷമിടുന്നുണ്ട്.
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...