മെഡിക്കല്‍ ഷോപ്പില്‍ മരുന്നെടുത്തു കൊടുക്കാന്‍ നിന്നിട്ടുണ്ട്, വെയ്റ്ററായി ജോലിയെടുത്തിട്ടുണ്ട്; അന്നത്തെ അനുഭവ സമ്പത്താണ് ഇന്ന് സിനിമയില്‍ നിന്നും തിരികെ നേടുന്നത്
മെഡിക്കല്‍ ഷോപ്പില്‍ മരുന്നെടുത്തു കൊടുക്കാന്‍ നിന്നിട്ടുണ്ട്, വെയ്റ്ററായി ജോലിയെടുത്തിട്ടുണ്ട്; അന്നത്തെ അനുഭവ സമ്പത്താണ് ഇന്ന് സിനിമയില്‍ നിന്നും തിരികെ നേടുന്നത്
മെഡിക്കല്‍ ഷോപ്പില്‍ മരുന്നെടുത്തു കൊടുക്കാന്‍ നിന്നിട്ടുണ്ട്, വെയ്റ്ററായി ജോലിയെടുത്തിട്ടുണ്ട്; അന്നത്തെ അനുഭവ സമ്പത്താണ് ഇന്ന് സിനിമയില്‍ നിന്നും തിരികെ നേടുന്നത്
സിനിമയില്‍ എത്തുന്നതിന് മുമ്പ് പല മേഖലകളിലും ജോലി ചെയ്തിരുന്നതായി നടന് വിനയ് ഫോര്‍ട്ട്. പാര്‍ട്ട് ടൈം ജോലി ചെയ്താണ് പഠനത്തിനായി പണം കണ്ടെത്തിയിരുന്നത് എന്നാണ് വിനയ് ഫോര്‍ട്ട് പറഞ്ഞത്
വിനയ് ഫോര്‍ട്ടിന്റെ അച്ഛന് ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. പത്താം ക്ലാസിന് ശേഷം ചേട്ടനോ ചേച്ചിയോ താനോ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് അച്ഛനമ്മമാരെ ആശ്രയിച്ചിട്ടില്ല എന്ന് താരം പറയുന്നു. സാമ്പത്തിക ഭദ്രതയുള്ള വ്യക്തിയായിരുന്നില്ല. പാര്‍ട്ട്-ടൈം ജോലികള്‍ ചെയ്തു.
മെഡിക്കല്‍ ഷോപ്പില്‍ മരുന്നെടുത്തു കൊടുക്കാന്‍ നിന്നിട്ടുണ്ട്, ഡോര്‍-ടു-ഡോര്‍ മാര്‍ക്കറ്റിംഗ് ചെയ്തിട്ടുണ്ട്, ഫോര്‍ട്ട് കൊച്ചിയിലെ കഫെയില്‍ വെയ്റ്ററായി ജോലിയെടുത്തിട്ടുണ്ട്. അന്നത്തെ അനുഭവ സമ്പത്താണ് ഇന്ന് താന്‍ സിനിമയില്‍ നിന്നും തിരികെ നേടുന്നത് എന്ന് വിനയ് ഫോര്‍ട്ട് പറയുന്നു.
അതേസമയം, മാലിക് ആണ് വിനയ് ഫോര്‍ട്ടിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. കനകം കാമിനി കലഹം എന്ന നിവിന്‍ പോളി ചിത്രത്തിലും ഷെയ്ന് നിഗത്തിനെ നായകനാക്കി ടി.കെ രാജീവ് കുമാര്‍ ഒരുക്കുന്ന ബര്‍മുഡ എന്ന ചിത്രത്തിലും വിനയ് ഫോര്‍ട്ട് വേഷമിടുന്നുണ്ട്.
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...