ശ്രുതിയ്ക്ക് എട്ടിന്റെ പണിയുമായി അശ്വിൻ; എല്ലാം പൊളിച്ചടുക്കി ശ്യാമിന്റെ നടുക്കുന്ന നീക്കം; പൊട്ടിക്കരഞ്ഞ് ശ്രുതി!!

By
പ്രണയത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും ഒരു സമ്പൂർണ്ണ സംയോജനമായ പരമ്പരയാണ് ഏതോ ജന്മ കൽപ്പനയിൽ. ലളിതവും ശുഭാപ്തിവിശ്വാസിയുമായ ശ്രുതി എന്ന മധ്യവർഗ പെൺകുട്ടിയുടെയും ധനികനും അഹങ്കാരിയും വിജയകരമായ ബിസിനസ്സ് മുതലാളിയുമായ അശ്വിന്റെയും കഥയെ ചുറ്റിപ്പറ്റിയാണ് പരമ്പര മുന്നേറുന്നത്. അശ്വിൻ്റെ ഒരു ബിസിനസ്സിൽ ശ്രുതി അബദ്ധത്തിൽ ഇടപെടുകയും ആ സമയം അവർ പരസ്പ്പരം കണ്ടുമുട്ടുകയും ചെയ്യുകയാണ്. ഇതോടെയാണ് പ്രശ്നങ്ങളുടെ ആരംഭം. അത് അട്ടിമറിച്ചതിന് ഉത്തരവാദി ശ്രുതി ആണെന്ന് അശ്വിനെ വിശ്വസിപ്പിക്കുന്നു. ഈ തെറ്റിദ്ധാരണയോടെയാണ് അവർക്കിടയിൽ പ്രശ്നങ്ങൾ തുടങ്ങുന്നത്.
അശ്വിൻ്റെ ദേഷ്യവും തൻ്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രുതിയുടെ നിശ്ചയദാർഢ്യവും മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും അവർ തമ്മിലുള്ള ഏറ്റുമുട്ടലുകളുംമാണ് ഈ പരമ്പരയ്ക്ക് കളമൊരുക്കുന്നത്. ഈ രണ്ട് വൈരുദ്ധ്യാത്മക വ്യക്തിത്വങ്ങൾ സാമൂഹിക മാനദണ്ഡങ്ങൾക്കപ്പുറമുള്ള ഒരു പ്രണയകഥയിൽ കുടുങ്ങിപ്പോകുമ്പോൾ ഉണ്ടാകുന്ന സംഘർഷനിമിഷങ്ങളിലൂടെ കഥ വികസിക്കുന്നു. അതുല്യമായ കഥാ സന്ദർഭവും , കഥാപാത്രങ്ങളുടെ അസാധാരണമായ പ്രകടനങ്ങളും, വെല്ലുവിളികൾക്കിടയിലും പ്രണയത്തിന്റെ സങ്കീർണ്ണതകളുടെ തീവ്രതയും എന്നിവയിലൂടെ പ്രേക്ഷകരെ ആകർഷിക്കുന്നു. കൂടാതെ അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന കഥാപാത്രങ്ങൾ കഥയ്ക്ക് പുതിയ രൂപവും ഭാവവും നൽകുന്നു.
സച്ചിയും രേവതിയും കിട്ടിയ ഓർഡർ ഗംഭീരമായി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. അതിനിടയിൽ ഇതൊന്നും കണ്ടിഷ്ടപ്പെടാത്ത ചന്ദ്രമതിയും ശ്രുതിയും ഇടയ്ക്ക് ചെറിയ പ്രശ്ങ്ങൾ ഉണ്ടാക്കി....
പാറുവും വിശ്വജിത്തും ഇന്ദ്രപ്രസ്ഥത്തിലെത്തിയെങ്കിലും രാജലക്ഷ്മി അവരെ രണ്ടുപേരെയും അടിച്ചിറക്കി. പാറുവുമായുള്ള ബന്ധം അവസാനിപ്പിക്കാതെ ഇങ്ങോട്ടേക്ക് വരണ്ട എന്നാണ് രാജലക്ഷ്മി പറഞ്ഞത്. എന്നാൽ...
നന്ദ ഒരിക്കലും ഗൗതമിനോട് ഗൗരിയുടെ അച്ഛൻ നിങ്ങളാണ്, എന്നുള്ള സത്യം പറഞ്ഞിട്ടില്ല. ഗൗരിയോടെന്നല്ലേ ആരോടും. പക്ഷെ നിർമ്മൽ ആ സത്യം ഗൗതമിനെ...
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...
രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടി പല വഴികളും അഭിയും ജാനകിയും കൂടി ചെയ്യുന്നുണ്ട്. അവസാനം മേരികുട്ടിയമ്മയെ കൊണ്ടുവന്നു. പക്ഷെ ആ ശ്രമവും...