Connect with us

അവൾ അങ്ങനെയാണ്! അഫൈർ ഉണ്ടെങ്കിലും അവളുമായി അഡ്ജസ്റ് ആവില്ല , അവളെ കൊല്ലും!ഡിമ്പിളിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന സത്യങ്ങളുമായി ഡിമ്പിളിന്റെ കുടുംബം

Malayalam

അവൾ അങ്ങനെയാണ്! അഫൈർ ഉണ്ടെങ്കിലും അവളുമായി അഡ്ജസ്റ് ആവില്ല , അവളെ കൊല്ലും!ഡിമ്പിളിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന സത്യങ്ങളുമായി ഡിമ്പിളിന്റെ കുടുംബം

അവൾ അങ്ങനെയാണ്! അഫൈർ ഉണ്ടെങ്കിലും അവളുമായി അഡ്ജസ്റ് ആവില്ല , അവളെ കൊല്ലും!ഡിമ്പിളിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന സത്യങ്ങളുമായി ഡിമ്പിളിന്റെ കുടുംബം

ബിഗ്ബോസ് മലയാളം സീസൺ 3 പെട്ടന്ന് തന്നെ ആക്ടീവായി മാറിയിരിക്കുകയാണ്. എല്ലാ മീഡിയകളിലും ഇന്ന് നടന്ന സംഭവങ്ങളുടെ അനന്തരചർച്ചകൾ പുരോഗമിക്കുകയാണ്. വീട്ടിനുള്ളിൽ നടന്ന വാക്പോരും ആരെയും കണ്ണീരിൽ ആഴ്ത്തുന്ന ഡിമ്പലിന്റെ നിലവിളിയുമായാണ് ഇപ്പോൾ എല്ലാവരും ചർച്ച ചെയ്തത്. വന്ന അന്നു തന്നെ മിഷേൽ പറഞ്ഞ സംഭവമാണ് ചർച്ചാ വിഷയം. ഡിമ്പൽ പറഞ്ഞ ആത്മാർത്ഥ സുഹൃത്തിൻ്റെ കഥയിലെ തനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടായ ഭാഗങ്ങൾ മിഷേൽ ചൂണ്ടിക്കാട്ടുകയും അത് ഡിമ്പലുമായി തുറന്നു സംസാരിക്കുകയും ചെയ്യുന്നുണ്ട് . ഇതിനെ തുടർന്ന് നടന്ന സംഭവ വികാസങ്ങൾ ഒക്കെയായിരുന്നു കഴിഞ്ഞ എപ്പിസോഡിലെ ഹൈലൈറ്റ്.

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിലായി ഡിമ്പലിന്റെ കഥയെ കുറിച്ചുള്ള ചർച്ചകൾ കടുത്തിരിക്കുമ്പോഴാണ് മിഷേൽ ആ ചർച്ചകൾ ബിഗ് ബോസിനുള്ളിൽ കൂടി കോളിയൂത്തി വിട്ടത്. ഇപ്പോൾ ഈ സംഭവത്തെ കുറിച്ച് ഡിമ്പലിന്റെ മാതാപിതാക്കൾ തന്നെ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ്. ഡിമ്പലിന്റെതായി ഉയർന്നു കേൾക്കുന്ന ആരോപണങ്ങളെ കുറിച്ച് ഡിമ്പലിന്റെ ‘അമ്മ ആദ്യം പ്രതികരിച്ചത് ഇത് പോലെ ഒരു അവസ്ഥ ആർക്കും വരാതെ ഇരിക്കട്ടെ …. ഒരു മാതാപിതാക്കൾക്കും… ജൂലിയറ്റിന്റെ അമ്മയും അപ്പനും അനുഭവിക്കുന്ന വേദനയും..അതുപോലെ പെൺകുട്ടികൾക്കുള്ള മാതാപിതാക്കന്മാർക്ക് ഇങ്ങനെയൊക്കെ ഇല്ലാത്ത അനാവശ്യമായ റൂമറുകൾ ഉണ്ടാക്കി കെട്ടിപ്പണിയുന്നവർ തിരിക്കിച്ചൊന്നു നോക്കുന്നത് നല്ലയായിരിക്കും .

20 വർഷം മുന്നേയുള്ള യൂണിഫോം എങ്ങനെ ഡിമ്പലിന് പാകമായി എന്ന ചോദ്യത്തിനും അമ്മയുടെ കൈയിൽ മറുപടിയുണ്ടായിരുന്നു.ഡിമ്പൽ അന്നും ഈ പൊക്കം തന്നെയുണ്ടായിരുന്നു കുട്ടിയായിരുന്നു . കൂടാതെ കട്ടപ്പന ഒരു ഗ്രാമീണ പ്രദേശമാണ്. 20 വർഷം മുൻപ് ഇതിലും കഷ്ടമാണ് എന്നും പറയുന്നു. ജൂലിയറ്റായിരുന്നു ആ ക്ലാസ്സിലെ ഏറ്റവും പൊക്കം കൂടിയ കുട്ടി. അന്നത്തെ കാലഘട്ടത്തിൽ ഓശാനത്തിലെ യൂണിഫോം അത്ര വലുതായിരുന്നെന്നും ഡിമ്പലിന്റെ അമ്മ പറയുന്നു.

ജൂലിയറ്റിന്റെ പിറന്നാൾ ദിനം തന്നെയായിരുന്നു ജൂലിയറ്റിന്ററെ അടക്കവും നടന്നെതെന്നും അമ്മപറയുന്നു. അതുകൊണ്ടുതന്നെ ജൂലിയറ്റിന് പിറന്നാൾ ദിനം ഇടാൻ വേണ്ടി വാങ്ങിയ യൂണിഫോം ആയിരുന്നു അടിയതെന്നും ആ യൂണിഫോം ജൂലിയറ്റ് ഇട്ടിട്ടില്ലന്നും പറയുന്നു. അന്നത്തത്തിലും ഇന്ന് ഡിമ്പിൽ മെലിഞ്ഞിട്ടാണ് അതുകൊണ്ടുതന്നെ ആ ഉടുപ്പ് പകമാകുമെന്ന് ‘അമ്മ ഉറപ്പിച്ചു പറയുന്നു. ഏതൊരമ്മയും ഇത്തരത്തിൽ ഒരു മകൾ മരിച്ചാൽ എന്തെങ്കിലും സൂക്ഷിച്ചു വെക്കുമെന്നും അതിനെ ഒക്കെ ചോദ്യം ചെയ്യാൻ ലജ്ജയില്ലേ എന്നുമാണ് ‘അമ്മ കണ്ണീരോടെ ചോദിക്കുന്നത്. ജൂലിയറ്റിന്റെ അമ്മയ്ക്കും അച്ഛനും ഇതിൽ നല്ല വേദനയുണ്ടായെന്നും ഡിമ്പലിന്റെ മാതാപിതാക്കൾ പറയുന്നു.

ടാറ്റൂ ചെയ്യുന്നത് അമ്മയ്ക്ക് ഇഷ്ട്ടമായിരുന്നില്ലന്നും എന്നിട്ടും ‘അമ്മ അറിയാതെയാണ് ഡിമ്പൽ ടാറ്റൂ ചെയ്തതെന്നും പറയുന്നുണ്ട്. ഡിമ്പലിന് അവളുടേതായ പേഴ്സണാലിറ്റി ഉണ്ടെന്നും അതൊന്നും പ്രീ പ്ലാൻ ചെയ്യേണ്ട ആവശ്യം ഇല്ലന്നും ‘അമ്മ പറയുന്നു. അവളുടെ ജീവിതത്തിലെ ശത്രു എന്നത് ഫേക്ക് എന്നതാണെന്നും, അത് അച്ഛനാണെങ്കിലും അമ്മയാണെങ്കിലും ആരായാലും അവളെങ്ങനെയാണെന്നും പറയുന്നുണ്ട്. ഡിമ്പലിന് അഫൈർ ഉണ്ടോ എന്ന ചോദ്യത്തിനും രസകരമായ മറുപടിയാണ് ഡിമ്പലിന്റെ മാതാപിതാക്കൾ പറഞ്ഞത്. അഫൈർ ഉണ്ടെങ്കിലും അവൾ ആരുമായും അട്ജെസ്റ് ആയി പോകില്ലെന്നും അവളെ കൊല്ലുമെന്നുമാണ് ‘അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞത്. ഒരു മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലായിരുന്നു ഡിമ്പലിനെ കുറിച്ച് വെളിപ്പെടുത്തലുമായി മാതാപിതാക്കൾ എത്തിയത്.

More in Malayalam

Trending

Recent

To Top