Connect with us

രക്ഷപ്പെട്ടത് അത്ഭുതകരം.. ആ കാര്യത്തിൽ മൗനം! ലക്ഷ്മി അയാളെ സംരക്ഷിക്കുന്നു? മനസ്സിലെ ആ രഹസ്യം

Malayalam

രക്ഷപ്പെട്ടത് അത്ഭുതകരം.. ആ കാര്യത്തിൽ മൗനം! ലക്ഷ്മി അയാളെ സംരക്ഷിക്കുന്നു? മനസ്സിലെ ആ രഹസ്യം

രക്ഷപ്പെട്ടത് അത്ഭുതകരം.. ആ കാര്യത്തിൽ മൗനം! ലക്ഷ്മി അയാളെ സംരക്ഷിക്കുന്നു? മനസ്സിലെ ആ രഹസ്യം

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നാലെ വന്ന പ്രചാരണങ്ങളിൽ ആരാണ് നുണ പറയുന്നത്. സത്യം എന്താണ്? മരണവും സ്വർണ്ണ കടത്തും തമ്മിലെ ബന്ധം? ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ഒരു പ്രതികരണവും നടത്താത്തത് എന്ത് കൊണ്ട് ഇങ്ങനെ നൂറ് നൂറ് ചോദ്യങ്ങൾ നമുക്ക് മുന്നിലുണ്ട്… ആ ചോദ്യങ്ങൾക്കെല്ലാം ഉത്തരമെന്നോണമായിരുന്നു ബാലഭാസ്കറിന്റെ മരണം സി ബിഐ ഏറ്റെടുത്തത്

ബാലഭാസ്‌ക്കറിന്റെയും മകളുടെയും മരണത്തിന്നിടയാക്കിയ വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായിട്ടാ യിരുന്നു ലക്ഷ്മി രക്ഷപ്പെട്ടത്. എന്നാൽ ഇതുവരെയും ലക്ഷ്മി എന്തുകൊണ്ട് ഒരു പ്രതികരണവും നടത്തിയില്ല , ലക്ഷ്മി എന്തിനാണ് ആദ്യം മുതൽ നുണ പറയുന്നത്.

സംഭവസ്ഥലത്തെ ദൃസാക്ഷിയായ കലാഭവൻ സോബിനും കൊലപാതകമാണ് സംഭവിച്ചതെന്ന് ആവർത്തിക്കുമ്പോഴും ലക്ഷ്മി മാത്രം ഇപ്പോഴും മൗനം പാലിക്കുകയാണ്. ബാലഭാസ്‌കർ സഞ്ചരിച്ച കാർ അപകടത്തിൽ പെടുമ്പോൾ, സ്വർണ്ണകടത്തു കേസ് പ്രതി സരിത് സമീപത്ത് ഉണ്ടായിരുന്നുവെന്ന് കലാഭവൻ സോബിൻ വെളിപ്പെടുത്തിയെങ്കിലും അതുമായി ബന്ധപ്പെട്ടും ഒരു പ്രതികരണവും ലക്ഷ്മി നടത്തിയിട്ടില്ല.

ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തലുകൾ നടത്തുന്ന സോബി കഴിഞ്ഞ ദിവസം തനിക്ക് വധഭീഷണി ഉണ്ടെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സിബിഐക്ക് മൊഴി കൊടുക്കാൻ താൻ ഉണ്ടാവില്ലെന്ന് ചിലർ പറഞ്ഞിരിക്കുന്നതെന്നാണ് സോബി വെളിപ്പെടുത്തിയത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ആസൂത്രിത കൊലപാതകമായിരുന്നു ബാലുവിന്റേത് എന്ന് ചരിത്രം തെളിയിക്കുമെന്നും സോബി പറയുന്നു. കുറച്ച്‌ വീഴ്ചകൾ പല കാര്യങ്ങളിലും എനിക്ക് ജീവിതത്തിൽ പറ്റിയിട്ടുണ്ട്. എങ്കിലും അതിൽ കൂടുതൽ ചെയ്യാത്ത കുറ്റങ്ങൾ കുറച്ച്‌ പേർ എന്നിൽ ചാർത്തി തരികയാണ് ചെയ്തത്. ഇതിനെ പ്രതിരോധിക്കാൻ പേടി ഉണ്ടായിട്ട് ഒന്നും അല്ല പ്രതികരിക്കാത്തത്. എന്നോട് കൂടി മണ്ണ് അടിയേണ്ട കുറച്ച്‌ കാര്യങ്ങൽ എന്നെ ഏൽപ്പിച്ചിട്ടാണ് ആബേലച്ചൻ കടന്ന് പോയത്. എന്റെ വളർത്തച്ഛൻ കൂടിയായ ആബേലച്ചന് കൊടുത്ത വാക്ക് ഞാൻ പാലിക്കുന്നു എന്നേ ഉളളൂ.

ഇവരുടെ വിവരങ്ങളും ഞാൻ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഒരു കോമാളി ആയിട്ടാണ് മടങ്ങുന്നത് എങ്കിലും ഇന്ത്യ കണ്ട ഏറ്റവും വലിയ ആസൂത്രിത കൊലപാതകമായിരുന്നു ബാലുവിന്റേത് എന്ന് ചരിത്രം തെളിയിക്കും. അപ്പോൾ ഞാൻ പറഞ്ഞ ഈ വാക്കുകൾ ആരും മറക്കരുതേ എന്ന് കൂടി ഓർമ്മിപ്പിച്ചിരുന്നു.

ബാലുവിന്റെ സ്വത്തിനു വേണ്ടിയാണ് കുടുംബം രംഗത്തുള്ളത് എന്ന രീതിയിൽ അപവാദങ്ങൾ ഉയർന്നു വന്നപ്പോൾ അത് കുടുംബത്തെ തത്കാലത്തെക്കെങ്കിലും പ്രതിരോധത്തിൽ ആക്കിയിരുന്നു. പക്ഷെ ഈ രീതിയിൽ ആരോപണ ശരങ്ങൾ ഉയർന്നപ്പോഴും ലക്ഷ്മി മൗനം വെടിഞ്ഞില്ല. ഒട്ടനവധി സംശയങ്ങൾ ദുരീകരിക്കാൻ കഴിയുവാൻ ലക്ഷ്മിയുടെ വെളിപ്പെടുത്തലുകൾക്ക് കഴിയുമായിരുന്നുവെങ്കിലും ഭർത്താവിന്റെയും മകളുടെയും മരണവുമായി ബന്ധപ്പെട്ടു ഒരു വെളിപ്പെടുത്തലും ലക്ഷ്മി നടത്തിയില്ല. സിബിഐ എങ്കിലും ഇടപെട്ട് ബാലുവിന്റെ മരണത്തെക്കുറിച്ചുള്ള യഥാർത്ഥ വസ്തുതകൾ ലക്ഷ്മിയോട് ചെദിക്കുമെന്ന പ്രതീക്ഷയിലാണ് ബാലുവിനെ സ്നേഹിക്കുന്നവർ…

Continue Reading
You may also like...

More in Malayalam

Trending

Recent

To Top