Connect with us

കമല്‍ ഉള്‍പ്പെടെ 5 സംവിധായകരും 4 നടന്മാരും പുറത്ത് കമ്യൂണിസ്റ്റും ഉള്ളില്‍ കടുത്ത വര്‍ഗീയവാദികൾ; വെളിപ്പെടുത്തലുമായി സിനിമപ്രവര്‍ത്തകന്‍

Malayalam

കമല്‍ ഉള്‍പ്പെടെ 5 സംവിധായകരും 4 നടന്മാരും പുറത്ത് കമ്യൂണിസ്റ്റും ഉള്ളില്‍ കടുത്ത വര്‍ഗീയവാദികൾ; വെളിപ്പെടുത്തലുമായി സിനിമപ്രവര്‍ത്തകന്‍

കമല്‍ ഉള്‍പ്പെടെ 5 സംവിധായകരും 4 നടന്മാരും പുറത്ത് കമ്യൂണിസ്റ്റും ഉള്ളില്‍ കടുത്ത വര്‍ഗീയവാദികൾ; വെളിപ്പെടുത്തലുമായി സിനിമപ്രവര്‍ത്തകന്‍

കമല്‍ ഉള്‍പ്പെടെ അഞ്ച് സംവിധായകരും നാലു നടന്‍മാരും പുറത്ത് കമ്യൂണിസ്റ്റും ഉള്ളില്‍ കടുത്ത വര്‍ഗീയവാദികളും പൊട്ടിത്തെറിക്കുകയാണ് ചിലര്‍. വെളിപ്പെടുത്തലുമായി സിനിമപ്രവര്‍ത്തകന്‍ വന്നതോടെ രംഗം കൊഴുക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ഈ അടുത്ത കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അരെങ്കിലും തെറി വിളിച്ചാല്‍ മോദിയുടെ തന്തക്ക് വിളിച്ചാല്‍ അവരൊക്കെ വലിയ ആള്‍ക്കാരാകും അവരെ ആരാധിക്കും എന്ന അവസ്ഥ കേരളത്തിലുണ്ട് അതു മുതലെടുത്താണ് ഇയാള്‍ അക്കാഡാമി ചെയര്‍മാനായത. പറഞ്ഞത് മറ്റാരുമല്ല. ഒരു കലാകാരന്‍ തന്നെയാണ്. യുവനടിയെ ബലാത്സംഗം ചെയ്ത സംഭവം പുറത്തുവന്നതിനു പിന്നാലെയാണ് ചലച്ചിത്ര അക്കാഡമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരേ കൂടുതല്‍ വെളിപ്പെടുത്തലുമായി സിനിമപ്രവര്‍ത്തകന്‍.

ഏറ്റവും വിലകുറഞ്ഞ വര്‍ഗീയത വച്ചു നടക്കുന്ന മലയാള സിനിമയിലെ കുറച്ച് പേരില്‍ ഒരാളാണ് കമല്‍ എന്നുള്ളത് ഒരു സംശയവും ഇല്ലെന്നും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് എത്രയോ കലംതൊട്ട് ഇതറിയാമെന്നും സിനിമയില്‍ കലാസംവിധായകനായിരുന്ന അനില്‍ കുമ്പഴ വെളിപ്പെടുത്തുന്നു. ഫേസ് ബുക്കിലൂടെ നിലപാടുകളിലൂടെ നയം വ്യക്തമാക്കുകയാണ് ഈ കലാകാരന്‍. സംവിധായകന്‍ കമലിനെ പറ്റി ഒരു ചലച്ചിത്ര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വളരെ വേദനാജനകമായ പല കാര്യങ്ങളും എനിക്കും പറയാനുണ്ട്. നമ്മളൊക്കെ വിചാരിക്കുന്നത് ഇവരോക്കെ വലിയ സംസ്‌ക്കാരിക പ്രവര്‍ത്തകരും നവോദ്ധാനാനയകരും എന്നൊക്കെയാണ്. ഏറ്റവും വിലകുറഞ്ഞവര്‍ഗ്ഗീയത വച്ചു നടക്കുന്ന മലയാള സിനിമയിലെ കുറച്ച് പേരില്‍ ഒരാളാണ് കമല്‍ എന്നുള്ളത് ഒരു സംശയവും ഇല്ല.. ഞങ്ങള്‍ ചലചിത്ര പ്രവര്‍ത്തകര്‍ക്ക് എത്രയോ കലംതൊട്ടറിയാം. ഈ അടുത്ത കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അരെങ്കിലും തെറി വിളിച്ചാല്‍ മോഡിയുടെ തന്തക്ക് വിളിച്ചാല്‍ അവരൊക്കെ വലിയ ആള്‍ക്കാരാകും അവരെ ആരാധിക്കും എന്ന അവസ്ഥ കേരളത്തിലുണ്ട് അതു മുതലെടുത്താണ് ഇയാള്‍ അക്കാഡാമി ചെയര്‍മാനായത് .. ഇദേഹവും കുറച്ച് പേരും നമ്മുടെ മുഖ്യമന്ത്രി ഒരു നവകേരളയാത്ര നടത്തിയപ്പോള്‍ എറണാകുളത്ത് ഒരു സ്വികരണം ഒരുക്കി അന്ന് ഇദ്ദേഹത്തോടോപ്പം ആ. ഉണ്ണികൃഷണന്‍ ,സിബി മലയില്‍ തുടങ്ങി അളുകള്‍ ഉണ്ടായിരുന്നു അന്നു നടന്ന പൊതുയോഗത്തില്‍ കമല്‍ മാറി കമാലൂദിന്‍ സംസാരിച്ചു .. എന്താ പറഞ്ഞത് പ്രധാനമന്ത്രി നരാധമന്‍ വര്‍ഗ്ഗിയ വാദി എന്നുവേണ്ടാ.. പിന്നെ ഉണ്ണികൃഷണന്‍ ,സിബി മലയില്‍ എല്ലാരും മുഖ്യനെ പുകഴ്ത്തി മോഡിയെ തെറിം പറഞ്ഞു ഇവരോക്കെ മാറി മാറി വരുന്ന ഭരണാധികാരി വര്‍ഗ്ഗത്തെ മണിയടിച്ച് അവര്‍ക്ക് വേണ്ടി സംസാരിച്ച് കയറുന്നവരണന്ന് സംശയമില്ല …ഈ കമാലൂദിന്‍ എന്ന പേര് മറച്ച് വച്ചാണ് അന്നു സംസാരത്തിലെ സംസ്‌ക്കാരിക നായകനാണന്ന് പറഞ്ഞത്.. എന്നാല്‍ മുസ്ലിം വര്‍ഗ്ഗിയത ഏറ്റവും കൂടുതല്‍ ഉള്ളപ്പോള്‍ ആണല്ലോ കമാലുദ്ദിന്‍ എന്ന പേര് പുറത്തേക്ക് വന്നത് .. ഇതോക്കെ പറയാന്‍ ഇഷപ്പൈടുന്നില്ല കാരണം ഞങ്ങള്‍ സിനിമാക്കാര്‍ക്ക് വര്‍ഗ്ഗീയതയെ പറ്റി ചിന്തിക്കാറില്ല ..

ഈ പറയുന്ന കമല്‍ ഉള്‍പ്പടെ പ്രമുഖരായ മലയാള സിനിമയിലെ നാല് അഞ്ച് സംവിധായകരും മുന്നലു നടന്‍മാരും വെളിയില്‍ ഭയങ്കര വിപ്ലവകാരികളും കറതിര്‍ന്ന കമ്മ്യുണിസ്റ്റ്കാരുമാണ് എന്നു പറഞ്ഞു കൊണ്ട് ഉള്ളില്‍ വളരെ നിശിതമായി വര്‍ഗ്ഗിയത വച്ചു നടക്കുന്നവരുണ്ട് അതിന് തെളിവുകളുമുണ്ട്.. എന്നെയൊക്കെ പല സിനിമകളുടെ സെറ്റുകളില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്.
തൊഴിലാളികള്‍ക്ക് വേണ്ടി മലയാള സിനിമയില്‍ ആദ്യമായി ഒരു ട്രെയിഡ് യൂണിയന്‍ ഉണ്ടാക്കിയ വ്യക്തിയാണ് വിനയന്‍ സാര്‍ അദ്ദേഹം അതു ഉണ്ടാക്കിയത് അദ്ദേഹത്തിന്റെ നേട്ടത്തിനു വേണ്ടിയായിരുന്നില്ല.. കേരളത്തിലെ തോഴിലാളികള്‍ക്ക് കേന്ദ്രത്തില്‍ നിന്നും കിട്ടുന്ന പല ആനുകൂല്യങ്ങളും കിട്ടണമെങ്കില്‍ അത് ഒരു ട്രെയിസ് യൂണിയന്‍ ആയാലെ പറ്റുകയുള്ളു എന്ന ബോധ്യമുള്ളതുകൊണ്ടാണ് .അങ്ങനെയൊരു യുണിയന്‍ വന്നപ്പോള്‍ തോഴിലാളികളുടെ ആവശ്യം നെഞ്ചുവിരിച്ച് പറയാന്‍ ധൈര്യമുണ്ടായി .അപ്പോള്‍ സൂപ്പര്‍ താരങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല .. സൂപ്പര്‍ ഡയറക്ടേഴ്സിന് ഇഷ്ടപ്പെട്ടില്ല .. സൂപ്പര്‍ താരങ്ങളെ സേവിച്ച് ജീവിക്കുന്ന കമലിന്റെയും ആ.ഉണ്ണികൃഷ്ണന്റെയൊക്കെ തീരുമാനമായിരുന്നു വിനയനെ വിലക്കുക എന്നുള്ളത് വിനയന്‍ സാര്‍ ഇനി മലയാള സിനിമയില്‍ വേണ്ടാ എന്നെ പൊലെയുള്ളവരുടെ കുഴപ്പം ഞങ്ങള്‍ അടിയുറച്ച് വിനയന്‍ സാറിനോപ്പം നിന്നു.. പിന്നെ ഞങ്ങളെ തിരഞ്ഞുപിടിച്ച് പുറത്താക്കുക. നിന്നും രക്ഷപ്പെട്ടു എന്ന് ഇന്നും എനിക്ക് ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഇന്‍ഡ്യന്‍ സിനിമയില്‍ വേറാര്‍ക്കും ഇല്ലാത്ത വര്‍ഗ്ഗീയത വച്ചു പുലര്‍ത്തുന്ന ചിലര്‍ മലയാള സിനിമയിലാണ് അതിന്റെ നേതാവാണ് കമല്‍ എനിക്ക് അതു പറയുന്നതില്‍ ഒരു മടിയുമില്ല മലയാള സിനിമയില്‍ എല്ലാവര്‍ക്കും അറിയാം പക്ഷേ വര്‍ഗ്ഗിയത ആയതു കൊണ്ട് പലരും പറയില്ല ..എന്തായാലും ഇതു വെളിയില്‍ വന്നത് നന്നായി ഇദ്ദേഹം സ്ത്രിലമ്പടന്‍ മാത്രമല്ല ,,, വളരെകൗശലക്കാരനായ … ക്രുരനായ ..മനസിനുടമയാണ് ഒരു ആഴകൊഴമ്പന്‍ വില്ലന്‍ ആണ് ചിരിച്ചോണ്ട് കഴുത്തറക്കാന്‍ ഒരു മടിയുമില്ല .. അത്തരക്കാരെയാണ് സുക്ഷിക്കേണ്ടത് അത്തരം മുഖമുടി അഴിഞ്ഞ് വിണതില്‍ സന്തോഷമുണ്ട് ഇനിയും ഒരുപാട് കാര്യങ്ങള്‍ പുറകെ വരുന്നതായിരിക്കും

kamal

Continue Reading
You may also like...

More in Malayalam

Trending

Recent

To Top