സിദ്ധുവിന് എട്ടിന്റെ പണി കൊടുത്ത് വേദിക സുമിത്രയെ തേടി ആ ഭാഗ്യം എത്തുമ്പോൾ ; അപ്രതീക്ഷിത വഴിത്തിരിവിലൂടെ കുടുംബവിളക്ക്

വേദികയ്‌ക്കൊപ്പം കോടതിയില്‍ സന്തോഷത്തോടെ വന്നിറങ്ങുകയാണ് സിദ്ധാര്‍ത്ഥ്. കാറില്‍ നിന്ന് ഇറങ്ങിയ ശേഷവും സ്‌നേഹത്തോടെ വേദികയെ വിളിച്ച് പറഞ്ഞതെല്ലാം ഓര്‍മയുണ്ടല്ലോ എന്ന് ചോദിയ്ക്കുന്നു. ജഡ്ജിയ്ക്ക് മുന്നില്‍ എത്തുന്നു. വക്കീല്‍ സിദ്ധാര്‍ത്ഥ് പറഞ്ഞ കാര്യങ്ങള്‍ കോടതിയോട് ധരിപ്പിച്ചു. സിദ്ധാര്‍ത്ഥും വളരെ ആത്മവിശ്വാത്തോടെയാണ് ജഡ്ജിനോട് സംസാരിയ്ക്കുന്നത്. എന്നാല്‍ വേദികയോട് ചോദിച്ചപ്പോള്‍ നൈസ് ആയി കാല് മാറി, അങ്ങിനെ ഒന്ന് ഞാന്‍ പറഞ്ഞിട്ടേയില്ല എന്നാണ് വേദിക പറയുന്നത്.’

AJILI ANNAJOHN :