Connect with us

ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസ്; മൂന്നു പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

Malayalam

ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസ്; മൂന്നു പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസ്; മൂന്നു പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ മൂന്നു പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതികളായ അബൂബക്കര്‍, ഹാരിസ്, ശരത് എന്നിവര്‍ക്കാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

നടിയുടെ വീട്ടില്‍ വിവാഹാലോചനയുമായി പോയതാണ് അബൂബക്കറും കൈപ്പമംഗലം സ്വദേശി ശരത്തും. ഒന്നാം പ്രതിയുടെ സഹോദരനാണ് ഹാരിസ്. ഒരു ലക്ഷം രൂപയ്ക്കുള്ള രണ്ട് ആള്‍ ജാമ്യം, തിങ്കളാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം, പാസ്‌പോര്‍ട്ട് ഹാജരാക്കണം എന്നീ വ്യവസ്ഥകളിലാണ് ജാമ്യം അനുവദിച്ചത്. ഇതിനിടെ, നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പ്രതികളുപയോഗിച്ച വരന്‍റെ ചിത്രം പുറത്തുവന്നു. അന്‍വര്‍ എന്ന പേരില്‍ ടിക്ടോക് താരം യാസിറിന്‍റെ ചിത്രമാണ് ഷംനയ്ക്കെതിരെ ഉപയോഗിച്ചത്. കാസര്‍കോട് സ്വദേശിയായ യാസിറിനെ കൊച്ചിയില്‍ വരുത്തി പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.

More in Malayalam

Trending

Recent

To Top