താന്‍ പ്രണവിനെ ആദ്യമായി കാണുന്നത് മരക്കാറിന്റെ ലൊക്കേഷനില്‍ ആണ്, ചേട്ടാ എന്ന് വിളിച്ച് അടുത്ത് വരികയായിരുന്നു; പ്രണവ് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ് മണിക്കുട്ടന്
താന്‍ പ്രണവിനെ ആദ്യമായി കാണുന്നത് മരക്കാറിന്റെ ലൊക്കേഷനില്‍ ആണ്, ചേട്ടാ എന്ന് വിളിച്ച് അടുത്ത് വരികയായിരുന്നു; പ്രണവ് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ് മണിക്കുട്ടന്
താന്‍ പ്രണവിനെ ആദ്യമായി കാണുന്നത് മരക്കാറിന്റെ ലൊക്കേഷനില്‍ ആണ്, ചേട്ടാ എന്ന് വിളിച്ച് അടുത്ത് വരികയായിരുന്നു; പ്രണവ് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ് മണിക്കുട്ടന്
മരക്കാര്‍ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് പ്രണവിനെ കണ്ടതിനെ കുറിച്ച് പറഞ്ഞ് നടന് മണിക്കുട്ടന്. ചേട്ടാ എന്ന് വിളിച്ചു വന്ന പ്രണവിനെ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നിയെന്നാണ് ഒരു അഭിമുഖത്തില്‍ മണിക്കുട്ടന് പറയുന്നത്.
താന്‍ പ്രണവിനെ ആദ്യമായി കാണുന്നത് മരക്കാറിന്റെ ലൊക്കേഷനില്‍ ആണ്. തനിക്കും പ്രണവിനും ഒരുമിച്ചുള്ള സീനുകളൊന്നും ഇല്ലായിരുന്നു. പ്രണവിനെ ആദ്യമായി കണ്ടപ്പോള്‍ത്തന്നെ ചേട്ടാ എന്നു വിളിച്ച് അടുത്തു വന്നു. അത് കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി.
കാരണം താന്‍ ആരാധിക്കുന്ന ലാല്‍ സാറിന്റെ മകന് തന്നെ ആദ്യമായി കാണുമ്പോള്‍ ചേട്ടാ എന്ന് വിളിച്ച് അടുത്ത് വരുകയാണ്. തന്നെ അടുത്ത് അറിയില്ലെങ്കിലും താന്‍ ഒരു നടനാണെന്ന് മനസിലാക്കി ബഹുമാനം തരികയായിരുന്നു. പ്രണവിന്റെ പെരുമാറ്റം വളരെ അഭിനന്ദനാര്‍ഹമാണ് എന്നാണ് മണിക്കുട്ടന് പറയുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മരക്കാര്‍ തിയേറ്ററുകളില്‍ എത്തിയത്. കുഞ്ഞാലി നാലാമനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചത്. മോഹന്‍ലാലിന്റെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിച്ചത്. മായിന്‍കുട്ടി എന്ന കഥാപാത്രമായാണ് മണിക്കുട്ടന് ചിത്രത്തില്‍ വേഷമിട്ടത്.
മലയാള സിനിമയ്ക്ക് പകരം വയ്ക്കാന്‍ കഴിയാത്ത ഒരു തീരാ നഷ്ടം കൂടെ സംഭവിച്ചിരിയ്ക്കുന്നു. ഇന്നച്ചന് എന്ന് മലയാളികള്‍ സ്നേഹത്തോടെ വിളിയ്ക്കുന്ന ഇന്നസെന്റിന്റെ...
സിനിമയിൽ മാത്രമല്ല ഓഫ് സ്ക്രീനിലും മലയാളികളെ എന്നെന്നും ചിരിപ്പിച്ചിട്ടുള്ള കലാകാരനാണ് ഇന്നസെന്റ്. അദ്ദേഹം യാത്രയാകുമ്പോൾ മലയാള സിനിമയ്ക്ക് നഷ്ടമാകുന്നത് കാരണവരെയാണ്. രണ്ടു...
കാന്‍സറിനെ ചിരിച്ച് തോല്‍പ്പിച്ച ഇന്നസെന്റ് അവസാനം വീണുപോയി. തങ്ങളുടെ പ്രിയപ്പട്ട ഇന്നച്ചന്റെ മരണ വാര്‍ത്തയുടെ വേദനയില്‍ കണ്ണീരണിയുകയാണ് കേരളക്കര. പലരും ഇന്നസെന്റിന്...
ലേക്ഷോര് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന് ഇന്നസെന്റിന്റെ അതീവ ഗുരുതരമായി തുടരുകയാണ്. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂലമല്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്....