ഒരു ചിത്രത്തെ താഴ്ത്തിക്കെട്ടാന്‍ എളുപ്പമാണ്. നിങ്ങള്‍ക്ക് ആ ചിത്രം ചിലപ്പോള്‍ ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. എന്നാല്‍ അതിന്റെ പുറകില്‍ ധാരാളം വര്‍ക്ക് നടന്നിട്ടുണ്ട്. അതിനെ തള്ളിക്കളയരുത്; ബീസ്റ്റിനെ കുറിച്ച് ആശിഷ് വിദ്യാര്‍ഥി
ഒരു ചിത്രത്തെ താഴ്ത്തിക്കെട്ടാന്‍ എളുപ്പമാണ്. നിങ്ങള്‍ക്ക് ആ ചിത്രം ചിലപ്പോള്‍ ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. എന്നാല്‍ അതിന്റെ പുറകില്‍ ധാരാളം വര്‍ക്ക് നടന്നിട്ടുണ്ട്. അതിനെ തള്ളിക്കളയരുത്; ബീസ്റ്റിനെ കുറിച്ച് ആശിഷ് വിദ്യാര്‍ഥി
ഒരു ചിത്രത്തെ താഴ്ത്തിക്കെട്ടാന്‍ എളുപ്പമാണ്. നിങ്ങള്‍ക്ക് ആ ചിത്രം ചിലപ്പോള്‍ ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. എന്നാല്‍ അതിന്റെ പുറകില്‍ ധാരാളം വര്‍ക്ക് നടന്നിട്ടുണ്ട്. അതിനെ തള്ളിക്കളയരുത്; ബീസ്റ്റിനെ കുറിച്ച് ആശിഷ് വിദ്യാര്‍ഥി
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വിജയ്-നെല്‍സണ്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ചിത്രമായ ബീസ്റ്റ് പുറത്തെത്തിയത്. എന്നാല്‍ ഈ ചിത്രത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വന്നത്. സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയുമെല്ലാം തന്നെ പ്രേക്ഷകര്‍ നീരസ് അറിയിച്ചിരുന്നു.
ഇപ്പോഴിതാ ഇതേക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടന് ആശിഷ് വിദ്യാര്‍ഥി. ഒരു ചിത്രത്തെ താഴ്ത്തിക്കെട്ടാന്‍ എളുപ്പമാണ്. നിങ്ങള്‍ക്ക് ആ ചിത്രം ചിലപ്പോള്‍ ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. എന്നാല്‍ അതിന്റെ പുറകില്‍ ധാരാളം വര്‍ക്ക് നടന്നിട്ടുണ്ട്. അതിനെ തള്ളിക്കളയരുത്,’ എന്നാണ് അദ്ദേഹം പറയുന്നത്.
താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ശാന്തനായ നടനാണ് വിജയ്. വിജയ് ഉച്ചത്തില്‍ സംസാരിക്കുന്നത് കണ്ടിട്ടില്ല. വളരെ പ്രൊഫഷണലാണ് അദ്ദേഹം എന്നും ആശിഷ് വിദ്യാര്‍ഥി പറയുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വിജയിയെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.
വിജയുമായി കുറഞ്ഞത് അഞ്ച് സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അതില്‍ വിജയങ്ങളും പരാജയങ്ങളും സംഭവിച്ചിട്ടുണ്ട്. വിജയുടെ ചിത്രം വരുമ്പോഴേ ആളുകള്‍ക്ക് ആവേശമാണ്. ഞാന്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ വന്നപ്പോള്‍ ആളുകളെല്ലാം ബീസ്റ്റ് മോഡിലായിരുന്നു. ആളുകള്‍ തിയേറ്ററിലേക്ക് തിരികെ വരുന്ന സമയമാണിത്. ബീസ്റ്റിലെ പാട്ടുകളെല്ലാം എനിക്കിഷ്ടപ്പെട്ടു,’എന്നും ആശിഷ് വിദ്യാര്‍ഥി പറഞ്ഞു.
സംഘര്‍ഷം ഒന്നിനും പരിഹാരമല്ലെന്ന് ബിജെപി നേതാവ് കൃഷ്ണ കുമാര്‍. കൊല്ലത്തെ പ്രധാന സ്ഥാനാര്‍ത്ഥികളായ പ്രേമചന്ദ്രനും മുകേഷിനുമൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചും തമാശകള്‍...
ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ വായിക്കാത്ത മലയാളികൾ വളരെ ചുരുക്കം ആയിരിക്കും. മരുഭൂമിയിൽ അകപ്പെട്ട് പോയ നജീബിന്റെ കഥ വായിക്കുമ്പോൾ ഓരോരുത്തരുടെയും...