സ്വന്തം അമ്മയ്ക്ക് കാവലായി ഋഷികേശ് കളത്തിലേക്ക്; ജഗന്നാഥനുമായി നേരിട്ടൊരു യുദ്ധത്തിന്റെ ആവശ്യം വരുമ്പോൾ ഋഷി ഭയക്കുന്നത് ആ ഒരൊറ്റ കാര്യം; അപ്രതീക്ഷിത മുഹൂർത്തങ്ങളിലൂടെ കൂടെവിടെ പരമ്പര!
സ്വന്തം അമ്മയ്ക്ക് കാവലായി ഋഷികേശ് കളത്തിലേക്ക്; ജഗന്നാഥനുമായി നേരിട്ടൊരു യുദ്ധത്തിന്റെ ആവശ്യം വരുമ്പോൾ ഋഷി ഭയക്കുന്നത് ആ ഒരൊറ്റ കാര്യം; അപ്രതീക്ഷിത മുഹൂർത്തങ്ങളിലൂടെ കൂടെവിടെ പരമ്പര!
സ്വന്തം അമ്മയ്ക്ക് കാവലായി ഋഷികേശ് കളത്തിലേക്ക്; ജഗന്നാഥനുമായി നേരിട്ടൊരു യുദ്ധത്തിന്റെ ആവശ്യം വരുമ്പോൾ ഋഷി ഭയക്കുന്നത് ആ ഒരൊറ്റ കാര്യം; അപ്രതീക്ഷിത മുഹൂർത്തങ്ങളിലൂടെ കൂടെവിടെ പരമ്പര!
മലയാളി യുവ പ്രേക്ഷകരെയും മിനിസ്ക്രീനിന് മുന്നിൽ പിടിച്ചിരുത്തിയ പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. ഋഷിയും സൂര്യയും ഒന്നിച്ചതുകൊണ്ടുതന്നെ പ്രേക്ഷകർ ഏറെ സന്തോഷത്തോടെയാണ് ഇപ്പോൾ പരമ്പര കാണുന്നത്. എന്നാൽ, ഇനി ആരാധകർ ആഗ്രഹിക്കുന്നത് ‘അമ്മ മകൻ സ്നേഹം കാണാനാണ്. പുത്തൻ എപ്പിസോഡ് അതിലേക്കുള്ള വഴി തുറക്കുകയാണ്.
റാണിയമ്മയെ കുറിച്ചും മാളിയേക്കലിനെ കുറിച്ചും ജഗൻ കേൾക്കുകയും അതുവഴി ജഗൻ ഉറപ്പിച്ചു ഋഷി ആരാണെന്നുള്ള സത്യം . പിന്നെ ജഗൻ ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ ഋഷിയും സൂര്യയും ആ വഴി നടന്നുവന്നു… ജഗൻ ഫോണിൽ ആരോടോ തറവാട് ആൾറ്റർ ചെയ്യുന്ന കാര്യമാണ് പറഞ്ഞുകൊണ്ടിരുന്നത്. പിന്നെ ഋഷിയെയും സൂര്യയെയും കണ്ടപ്പോൾ ഫോൺ കട്ട് ചെയ്തിട്ട് അവരോട് സംസാരിക്കാൻ തുടങ്ങി…
എന്തെങ്കിലും വിശേഷമുണ്ടോ രാവിലെ തന്നെ അമ്പലത്തിൽ വന്നതിന് എന്ന് തിരക്കിയപ്പോൾ തന്നെ വിശേഷമുണ്ടങ്കിലേ വരാൻ പാടുള്ളോ എന്നാണ് ഋഷി ചോദിച്ചത് . തറവാട്ട് വക ക്ഷേത്രമായത് കൊണ്ടാണ് വന്നത് എന്ന് പറഞ്ഞപ്പോൾ അതൊക്കെ പഠിച്ചു വച്ചോ എന്ന് ജഗൻ ചോദിച്ചു. അത് നമ്പ്യാർ അങ്കിൾ പറഞ്ഞതാണ്.. എന്ന് ഋഷി പറഞ്ഞെങ്കിലും , “അല്ല…. അതിന്റെ ആവശ്യമില്ലല്ലോ അമ്മു തന്നെ പറഞ്ഞുകാണുമല്ലോ… എന്ന് ജഗൻ ചോദിച്ചു.
ടീച്ചറുമായി പേർസണൽ കാര്യങ്ങൾ ഒന്നും അങ്ങനെ ഡിസ്‌കസ് ചെയ്യില്ല എന്ന് ഋഷി പറഞ്ഞപ്പോൾ ജഗൻ പെട്ടന്നു ചോദിച്ചത്, ” അങ്ങനെ വരാൻ വഴിയില്ലല്ലോ അമ്മു നിങ്ങൾക്ക് വെറും ടീച്ചർ ,മാത്രം അല്ലാല്ലോ എന്നാണ്… “
സംഘര്‍ഷം ഒന്നിനും പരിഹാരമല്ലെന്ന് ബിജെപി നേതാവ് കൃഷ്ണ കുമാര്‍. കൊല്ലത്തെ പ്രധാന സ്ഥാനാര്‍ത്ഥികളായ പ്രേമചന്ദ്രനും മുകേഷിനുമൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചും തമാശകള്‍...
ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ വായിക്കാത്ത മലയാളികൾ വളരെ ചുരുക്കം ആയിരിക്കും. മരുഭൂമിയിൽ അകപ്പെട്ട് പോയ നജീബിന്റെ കഥ വായിക്കുമ്പോൾ ഓരോരുത്തരുടെയും...