Connect with us

കൂടെവിടെയിലെ ആദ്യ വില്ലൻ തിരിച്ചെത്തുന്നു; റാണിയമ്മയുടെ മകൾ ആണോ സൂര്യ കൈമൾ ?; ഋഷിയുടെ മുറപ്പെണ്ണാണ് സൂര്യ എങ്കിൽ റാണി എന്തിന് എതിർക്കണം?; കൈമളിന് സൂര്യയെ കിട്ടിയ കഥയുമായി കൂടെവിടെ ; പ്രേക്ഷകർ കൺഫ്യൂഷനിൽ!

serial

കൂടെവിടെയിലെ ആദ്യ വില്ലൻ തിരിച്ചെത്തുന്നു; റാണിയമ്മയുടെ മകൾ ആണോ സൂര്യ കൈമൾ ?; ഋഷിയുടെ മുറപ്പെണ്ണാണ് സൂര്യ എങ്കിൽ റാണി എന്തിന് എതിർക്കണം?; കൈമളിന് സൂര്യയെ കിട്ടിയ കഥയുമായി കൂടെവിടെ ; പ്രേക്ഷകർ കൺഫ്യൂഷനിൽ!

കൂടെവിടെയിലെ ആദ്യ വില്ലൻ തിരിച്ചെത്തുന്നു; റാണിയമ്മയുടെ മകൾ ആണോ സൂര്യ കൈമൾ ?; ഋഷിയുടെ മുറപ്പെണ്ണാണ് സൂര്യ എങ്കിൽ റാണി എന്തിന് എതിർക്കണം?; കൈമളിന് സൂര്യയെ കിട്ടിയ കഥയുമായി കൂടെവിടെ ; പ്രേക്ഷകർ കൺഫ്യൂഷനിൽ!

കൂടെവിടെ പരമ്പര വമ്പൻ ട്വിസ്റ്റിലേക്ക് കടക്കുകയാണ്. ട്വിസ്റ്റ് വേണം ട്വിസ്റ്റ് വേണം എന്ന് പറഞ്ഞ് ഇപ്പോൾ എന്നും എന്തെങ്കിലും ട്വിസ്റ്റ് തരാതെ മനോജ് മാമൻ പോകില്ല. മാളിയേക്കലിൽ രാത്രി ഫുഡിന് മുന്നിൽ നിരാശ അടിച്ചു ഇരിക്കുകയാണ് ഋഷി.. അവിടെ നീതുവിനെ ചൊല്ലി റാണിയും ലക്ഷ്മിയും തമ്മിൽ ചെറിയ കശപിശ ഉണ്ടാകുന്നുണ്ട്. എന്നാൽ അതൊന്നും ഋഷി സാർ അറിഞ്ഞതേയില്ല…

അങ്ങനെ അവിടെ ഇരുന്നു ആലോചിക്കുന്നത് കണ്ടപ്പോൾ ആദി സാറിന് ഏകദേശം കാര്യം പിടികിട്ടി.. ഫുഡ് കഴിച്ചു കഴിഞ്ഞും അതേപോലെ ആലോചിച്ചു നടക്കുന്ന ഋഷി സാറിനെ കാണുന്ന ആദി സാർ കാര്യം അന്വേഷിക്കാൻ പിന്നാലെ കൂടുന്നുണ്ട്. പിന്നെ അവരുടെ രണ്ടാളുടെയും സംസാരം ആണ്..

പിണങ്ങിയിട്ട് ഒരു ദിവസം പോലും തികഞ്ഞില്ല…അതിനു മുൻപ് നിനക്ക് ഇത്രയും അവളെ മിസ് ചെയ്യുന്നുണ്ടെങ്കിൽ എന്റ കാര്യം ഒന്ന് ആലോചിച്ചു നോക്കിക്കേ… ഒന്നും രണ്ടും അല്ല… പത്തിരുപത്തിരണ്ട്‍ വർഷം ആയി ഒന്ന് ഒരുമിക്കാൻ വേണ്ടി കാത്തിരിക്കുകയാണ് ഞാൻ…

എന്ന് ആദി സാർ ഋഷി സാറിനോട് പറയുന്നുണ്ട്… ഋഷി സാർ അതും കേട്ട് ആലോചിച്ച് ഇരിക്കുകയാണ്.. എനിക്ക് തോന്നുന്നത് ഋഷി സാറും ആലോചിക്കുന്നത്.. ” ശരിക്കും ഈ ആദി സാറും അതിഥി ടീച്ചറും പിണങ്ങിപ്പിരിഞ്ഞിട്ട് കറക്റ്റ് എത്ര വർഷം ആയി എന്നാകും”? എന്നാണ് പ്രേക്ഷകരും ചോദിക്കുന്നത് .

അതിൽ ഋഷിയുടെ അവസ്ഥ ഇതാണെങ്കിൽ സൂര്യയുടെ അവസ്ഥ മറ്റൊന്നാണ്.. സൂര്യക്ക് കൂടെവിടെയിൽ വലിയ ടാസ്കുകൾ ആണ്.. ബിഗ് ബോസ് പോലും ഇത്രയും ടാസ്ക് കൊടുക്കില്ല.

ഇനി സൂര്യ കൈമളിനെ കൈമളിന് കിട്ടിയത് എങ്ങനെ എന്നുള്ള കഥയാണ് വരാനിരിക്കുന്നത്. അതിനെ കുറിച്ചുള്ള വിശദമായ കഥ കാണാം വീഡിയോയിലൂടെ…

about koodevide

More in serial

Trending

Recent

To Top