Connect with us

തുമ്പിയെ തട്ടിയെടുത്ത അച്ഛനെ ശ്രേയ അറിയും; ശ്രേയ ചേച്ചിയെ വിട്ട് തുമ്പി പോകുമോ?; അത് ഉടൻ സംഭവിക്കും; തൂവൽസ്പർശം പുത്തൻ എപ്പിസോഡ് കാണാൻ ആകാംക്ഷയോടെ പ്രേക്ഷകർ!

serial

തുമ്പിയെ തട്ടിയെടുത്ത അച്ഛനെ ശ്രേയ അറിയും; ശ്രേയ ചേച്ചിയെ വിട്ട് തുമ്പി പോകുമോ?; അത് ഉടൻ സംഭവിക്കും; തൂവൽസ്പർശം പുത്തൻ എപ്പിസോഡ് കാണാൻ ആകാംക്ഷയോടെ പ്രേക്ഷകർ!

തുമ്പിയെ തട്ടിയെടുത്ത അച്ഛനെ ശ്രേയ അറിയും; ശ്രേയ ചേച്ചിയെ വിട്ട് തുമ്പി പോകുമോ?; അത് ഉടൻ സംഭവിക്കും; തൂവൽസ്പർശം പുത്തൻ എപ്പിസോഡ് കാണാൻ ആകാംക്ഷയോടെ പ്രേക്ഷകർ!

ഇന്നത്തെ തൂവൽസ്പർശം എപ്പിസോഡും അടിപൊളി ആയിരുന്നു. വളരെയധികം ടെൻഷൻ നിറച്ചാണ് കഥ മുന്നേറുന്നത്. ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ തോന്നിയ ഒരുകാര്യം, സീരിയലിലെ ചില സന്ദർഭങ്ങൾ ബോധപൂർവമായ ഒരുക്കി അവിടെ നല്ല ഒരു മെസ്സേജ് പ്രേക്ഷകരിൽ എത്തിക്കുന്നുണ്ട്. വളരെ പക്വത ഉള്ള കഥയും സംഭാഷണവും ആണ് കഥയിൽ ഉടനീളമുള്ളത്.

ഇന്നത്തെ എപ്പിസോഡിൽ ശ്രേയ, മന്ത്രിയുടെ ശിങ്കിടികളോട് സംസാരിക്കുന്ന ഭാഗം അതാണ് ഹൈലൈറ്റ് ആയിത്തോന്നിയത്. പത്താം ക്ലാസും ഗുസ്തിയും കഴിഞ്ഞു വരുന്നവർക്കും നല്ലപോലെ കവല പ്രസംഗം നടത്തി കയ്യടി വാങ്ങാൻ സാധിക്കുന്നവർക്കും മന്ത്രിക്കസേര കിട്ടും എന്നതാണ് നമ്മുടെ നാടിൻറെ പ്രധാന ഹൈലൈറ്റ്.

പക്ഷെ കുത്തിയിരുന്നു പഠിച്ചു നേടിയെടുക്കുന്ന സിവിൽ സർവീസ് പരീക്ഷയും കലക്റ്ററുടെ കുപ്പായവും ഒക്കെ ഇട്ടുകാണുമ്പോൾ ചില മന്ത്രിമാർക്ക് ചൊറിച്ചിലാണ്, ഇവിടെ നമ്മുടെ മന്ത്രി കുഴപ്പക്കാരൻ അല്ല… പക്ഷെ മന്ത്രിയുടെ ശിങ്കിടികൾ ഇന്ന് ശ്രേയയുടെ കയ്യിൽ നിന്നും നന്നായി വാങ്ങി കൂട്ടി..

പിന്നെ ഇന്നത്തെ കഥയിൽ കൊച്ചു ഡോക്ടർ കാണിച്ചതെല്ലാം അബദ്ധം ആയിരുന്നു. തുടക്കം മുതൽ ശ്രേയയ്ക്ക് ക്ലൂ കൊടുത്താണ് കൊച്ചു ഡോക്ടറുടെ പെരുമാറ്റം… അതുപോലെ തുമ്പിയും കൊച്ചു ഡോക്ടറും ആ കോളനിയിൽ വർക്ക് ചെയ്തിട്ടുണ്ട് എന്നാണ് പറഞ്ഞത്./

അപ്പോൾ തന്നെ ശ്രേയയ്ക്ക് [പിടികിട്ടും… പക്ഷെ ഇന്ന് തുമ്പി അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞപ്പോൾ ശരിക്കും സങ്കടം തോന്നി… ശ്രേയ ചേച്ചിയോടൊക്കെ തുമ്പി യ്ക്ക് ഇപ്പോൾ ഉണ്ടായ ആത്മ ബന്ധം അല്ലെ… എന്നാൽ അമ്മയും അച്ഛനും തുമ്പിയെ മൂന്ന് വയസ് കൊണ്ട് വളർത്തുനന്നവരാണ്…

പിന്നെ തുമ്പി നന്നായി ഭയക്കുന്നത് ശ്രേയ ചേച്ചി അച്ഛനെ കാണുമോ എന്നാണ്.. അങ്ങനെ അച്ഛനെ കണ്ടാൽ ഉറപ്പായും അച്ഛൻ പണ്ട് തുമ്പിയെ തട്ടിക്കൊണ്ട് പോയ ആൾ ആണെന്ന് അരിയും.

about thoovalsparsham

More in serial

Trending

Recent

To Top