Connect with us

ആ സംവിധായകർ സിനിമയുടെ പേരിൽ പെൺകുട്ടികളെ കൊണ്ടുപോയി! നായികയാകാൻ അവർ വിട്ടുവീഴ്ചക്ക് തയ്യാറാണ് ; വെളിപ്പെടുത്തി ശാന്തിവിള ദിനേശ്

Malayalam

ആ സംവിധായകർ സിനിമയുടെ പേരിൽ പെൺകുട്ടികളെ കൊണ്ടുപോയി! നായികയാകാൻ അവർ വിട്ടുവീഴ്ചക്ക് തയ്യാറാണ് ; വെളിപ്പെടുത്തി ശാന്തിവിള ദിനേശ്

ആ സംവിധായകർ സിനിമയുടെ പേരിൽ പെൺകുട്ടികളെ കൊണ്ടുപോയി! നായികയാകാൻ അവർ വിട്ടുവീഴ്ചക്ക് തയ്യാറാണ് ; വെളിപ്പെടുത്തി ശാന്തിവിള ദിനേശ്

മലയാള സിനിമ രംഗത്ത് സംവിധായകനായും സഹ സംവിധായകനായും തിളങ്ങിയ ആളാണ് ശാന്തിവിള ദിനേശ്. ഏത് വിഷയത്തിലും തന്റേതായ അഭിപ്രായം തുറന്ന് പറയുന്നതിൽ മുന്നിലാണ് ഇദ്ദേഹം. തന്റെ വിമർശനങ്ങളിലൂടെത്തന്നെയാണ് അദ്ദേഹം വാർത്തകളിൽ ഇടം നേടിയത്. സിനിമ മാധ്യമപ്രവർത്തകനും സംവിധായകനുമായ ഇദ്ദേഹം പല വിഷയത്തിലും ഇടപെടുന്നതിനാൽ ദാരാളം വിമർശകരും ഉണ്ട്.

ദിലീപ് വിഷയം, ഷൈൻ നിഗം തുടങ്ങിയ വിഷയങ്ങളിൽ ശാന്തിവിള ദിനേശ് നടത്തിയ പ്രസ്താവനകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിലീപിനെ അനുകകൂലിച്ചുള്ള നിലപാടാണ് ദിനേശ് സ്വീകരിച്ചത്. ബംഗ്ലാവിൽ ഔത എന്ന ചിത്രം സംവിധാനം ചെയ്ത ഇദ്ദേഹം ഇപ്പോൾ പുതിയ ഒരു സിനിമ ചെയ്യാനുള്ള തയാറെടുപ്പിലാണ്.

ഇപ്പോൾ സിനിമയിൽ നടക്കുന്ന ചില തെറ്റായ നടപടികളെ ചൂണ്ടിക്കാണിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ദിനേശ്. ഒരു അഭിമുഖത്തിലാണ് മലയാള സിനിമയിലെ പരസ്യമായ രഹസ്യം ശാന്തിവിള ദിനേശ് വെളിപ്പെടുത്തിയത്. സിനിമയിലേക്ക് അവസരം ചോദിച്ചു വരുന്ന സ്ത്രീകൾ അഭിനയിക്കാൻ അറിയാമോ, ഇ ഫീൽഡ് തനിക്ക് പറ്റുമോ എന്നൊക്കെ സ്വയം വിലയിരുത്തണമെന്നും. ചില സംവിധായകന്മാർ നിങ്ങളെ മഞ്ജു വാരിയറാക്കാം എന്ന് പറഞ്ഞു സമീപിച്ചാൽ അതിൽ വീണുപോകരുതെന്നും ശാന്തിവിള വ്യക്തമാകുന്നു.

അങ്ങനെ ഇറങ്ങി തിരിച്ച നടിമാർ പിന്നീട് കരഞ്ഞുകൊണ്ട് നടക്കുന്ന താൻ കണ്ടിട്ടുണ്ടെന്നും സിനിമയിൽ മകളെ നായികയാക്കാൻ അമ്മയും മകളും പലർക്കും വിട്ടുവീഴ്ച ചെയ്ത കാര്യം തനിക്ക് നേരിട്ട് അറിയാമെന്നും പല സംവിധയകന്മാരും സിനിമയുടെ പേരിൽ പെണ്ണ് കുട്ടികളെയും കൊണ്ട് ഗോവയിലും മറ്റും കൊണ്ട് പോകാറുണ്ടെന്നും പിന്നീട് ദിവസങ്ങൾക്ക് ശേഷമാണ് ഇവർ തിരിച്ചെത്തുന്നതെന്നും ഇദ്ദേഹം പറയുന്നു.ഇത്തരം ഗോവൻ യാത്രകൾ മലയാളത്തിൽ സജീവമാണെന്നും നോ പറയേണ്ടത് പറയാനുള്ള നിലപാട് ഉണ്ടാകണമെന്നും ശാന്തിവിള കൂട്ടിച്ചേർത്തു

അതെ സമയം തന്നെ തിലകന്റെ മക്കൾക്കെതിരെ ശാന്തിവിള നടത്തിയ പ്രസ്താവനകൾ കഴിഞ്ഞ
ദിവസം വൈറലായിരുന്നു. തിലകൻ ചേട്ടന് മക്കളിൽ ഏറ്റവും വാത്സല്യം ഷമ്മിയോടായിരുന്നു. അദ്ദേഹത്തെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചതും ഷമ്മിയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ആ ആരോപണങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ഷമ്മി തിലകൻ. ഉരുളിയിക്ക് ഉപ്പേരിയി പോലെയുള്ള മറുപടിയാണ് നൽകിയത്

സംവിധായകന്റെ പേരെയുത്ത് പറയാതെയാണ് വിമ്ര‍ശനം നടത്തിയത്. ജീവിച്ചിരുന്നപ്പോൾ പരിസരത്തുപോലും അടുപ്പിക്കില്ലായിരുന്നവരെപ്പററി ഇത്തരം വെളിപ്പെടുത്തലുകൾ ഇയാൾ മുമ്പ് നടത്താതിരുന്നത് തടി കേടാകും എന്ന പേടി കൊണ്ടാണെന്നാണ് ഷമ്മി പറയുന്നത്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top